2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

2011 തണലില്‍ നിന്നകന്ന്

ഒരു മരത്തിന്റെ ചുവട്ടിലിരുന്നു
സ്വയം മരഗലെന്നു
വിസേസിപ്പിച്ചു നാം.
മനസുകള്‍ തമ്മില്‍ ഇഴ പിരിച്ചെടുത്ത
സ്നേഹത്തിനെ നൂല്‍
കാണാതിരിക്കാനായി
ഹൃദയത്തില്‍ നിന്നും
ഒഴുകിയെത്തിയ വാക്കുകള്‍ക്ക്
കടിഞ്ഞനിട്ടു.
നാളുകലെത്രയായി ആ
തണല്മാരച്ചുവട്ടില്‍
മനസുമാരചിരിക്കുവാന്‍
തുടഗിയിട്റ്റ്?
പരസ്പരം ആഞ്ഞുവലിചിറെന്തെ
ആ നൂല്‍ പോട്ടതത്?
നമ്മുക്ക് നാം തണല്ലാനെന്നു
നാം അറിഞ്ഞു,
തണല്‍മരവും.
അത് നല്‍കുന്ന തണലിനു
താഴെ നാം മനസുമാരയ്ക്കുന്നുവെന്നും.
നാം ഉരുവിട്ട വ്യര്തജല്പനഗല്‍
കേട്ടോരുപക്ഷേ
മരം മരവിച്ചുവോ?
പരസ്പരം ഇഴ ചേര്‍ത്ത് പിരിച്ചെടുത്ത
സ്നേഹത്തിന്റെ ആ പൊട്ടാത്ത നൂലുമായി
അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍
എന്ത് നേടാനായി, ആരെയൊക്കെയോ
എന്തൊക്കെയോ ഭയന്ന്
നാം യാത്രയാകുന്നു?



2011 എഴുതിയത്

അവന്‍ എഴുതി
തണലിനെപ്പറ്റി
സൌഹൃധതെപ്പറ്റി
രതിയെക്കുറിച്
വിരസമായ ദിനഗളെക്കുരിച്
ചിന്തകലെക്കുരിച്
അങ്ങനെ എല്ലാത്തിനെയും കുറിച്
   ഉപാധികളില്ലാതെ,
   സ്വയമറിയാതെ,
  അവനെ സ്നേഹിച്ചവലെകുരിച്
  എഴുതിയില്ല.
ഓര്‍മയിലെ അവ്യക്ത
ചിത്രത്തെപ്പറ്റി
എഴുതാന്‍ മറന്നതില്‍
ആശ്ചര്യം തോന്നനമോ?
    ഒരുപക്ഷെ,
    എഴുതനോര്തപ്പോള്‍
   പേനയിലെ മഷി തീര്ന്നുകാനും.
   അല്ലെങ്കില്‍,
   ഒരുതുണ്ട് കടലാസ് കിട്ടിക്കാണില്ല.
  അതോ..
അവന്റെയുള്ളിലെ
അക്ഷര സാഗരം
ഘനീബവിച്ചുപോയോ?